Thursday, April 18, 2024
HomeKeralaകുരുമുളക് വിലയിൽ കുത്തനെ ഇടിവ്

കുരുമുളക് വിലയിൽ കുത്തനെ ഇടിവ്

കട്ടപ്പന: ഇറക്കുമതിയും കള്ളക്കടത്തും തിരിച്ചടിയായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ കുരുമുളകിന്റെ വില കുത്തനെ ഇടിയുന്നു.

രണ്ട് മാസത്തിനിടെ കിലോക്ക് 90 രൂപ വരെയാണ് കുറഞ്ഞത്. ഈ വര്‍ഷം ഉല്‍പാദനം കുറയുമെന്ന സൂചനകള്‍ക്കിടയിലാണ് ഈ വിലത്തകര്‍ച്ച.

വിയറ്റ്നാം മുളകിന്റെ ശ്രീലങ്ക വഴിയുള്ള ഇറക്കുമതി കൂടിയതും നേപ്പാള്‍, മ്യാന്മാര്‍, ഭൂട്ടാന്‍ അതിര്‍ത്തികളിലൂടെ ഇന്ത്യയിലേക്കുള്ള കുരുമുളക് കള്ളക്കടത്ത് വര്‍ധിച്ചതുമാണ് ഇന്ത്യന്‍ കുരുമുളകിന് തിരിച്ചടിയായത്.

കുരുമുളക് വിപണിയുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ കട്ടപ്പന മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച കിലോക്ക് 482 രൂപയിലേക്ക് വില താഴ്ന്നു. കൊച്ചി മാര്‍ക്കറ്റില്‍ കിന്റലിന് 48,500 രൂപ വരെ വിലയുണ്ടായിരുന്നു.

രണ്ട് മാസം മുമ്ബ് കിലോക്ക് 570 രൂപ വരെ ഉണ്ടായിരുന്ന കുരുമുളക് വിലയാണ് കുത്തനെ 482ലേക്ക് താഴ്ന്നത്. ഒന്നര മാസമായി ആഭ്യന്തര മാര്‍ക്കറ്റില്‍ കുരുമുളകിന്റെ വില കുറയുന്ന പ്രവണതയാണുള്ളത്. നേപ്പാള്‍ അതിര്‍ത്തിയിലൂടെയാണ് പ്രധാനമായും കള്ളക്കടത്തായി കുരുമുളക് ഇന്ത്യയിലേക്ക് വരുന്നത്.

ശ്രീലങ്കയില്‍നിന്ന് ഇന്ത്യയിലേക്ക് 2500 ടണ്‍ ഇറക്കുമതി നടത്തുന്നുണ്ട്. ഇത് മൂല്യവര്‍ധിത ഉല്‍പന്നമായി കയറ്റി അയക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇത് പാലിക്കപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. മൂന്ന് മാസം മുമ്ബ് വില കിലോക്ക് 570 രൂപയിലേക്ക് ഉയര്‍ന്നിരുന്നു. പിന്നീട് പടിപടിയായി താഴുകയായിരുന്നു.

കിലോക്ക് 550 രൂപയെങ്കിലും കിട്ടിയെങ്കിലേ കൃഷി നഷ്ടമില്ലാതെ തുടരാനാകൂ. കിലോക്ക് 500 രൂപയില്‍ താഴെയുള്ള കുരുമുളകിന്റെ ഇറക്കുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തി വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ മുമ്ബ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ വിപണിയില്‍ ഉണര്‍വ് ഉണ്ടായെങ്കിലും വ്യാപാരികളുടെ ഹരജിയെത്തുടര്‍ന്ന് ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തത് തിരിച്ചടിയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular