Saturday, May 18, 2024
HomeKeralaകാന്‍സറിനെ സധൈര്യം നേരിട്ടു

കാന്‍സറിനെ സധൈര്യം നേരിട്ടു

ഇരുപത്തിനാലു വയസിലാണ് കാന്‍സര്‍ ബാധിക്കുന്നത്. ആ സമയത്ത് കാന്‍സറിനെപ്പറ്റി എനിക്ക് വലിയ അറിവില്ല. അന്ന് ഒാണ്‍ലൈനിലും ഈ രോഗം സംബന്ധിച്ച വിവരം കുറവ്. രോഗത്തിന്റെ തുടക്കത്തില്‍ ഞാന്‍ ഒരു നടിയാണെന്ന് തോന്നിയില്ല. സ്നേഹമല്ലാതെ മറ്റൊരു വികാരവും അറിയില്ല. ശ്രീവിദ്യ മാമിനും ഗൗതമി മാമിനും ശേഷം ആ രോഗം തനിക്ക് പിടിപ്പെട്ടെന്ന് തുറന്നു പറഞ്ഞത് ഞാനാണ്.പാസഞ്ചര്‍ സിനിമയില്‍ നീളന്‍ മുടിയുമാണ് എന്നെ കണ്ടത്. അതിനുശേഷം പുറത്തു കാണുന്നത് വിഗ്ഗ് വച്ചാണ്. എവിടെ നീളന്‍ മുടി എന്നു ആരോ ട്വിറ്ററില്‍ കുറിച്ചു. ട്വിറ്റര്‍ വന്ന സമയം. എന്നാല്‍ ആ സമയത്ത് രോഗത്തെപ്പറ്റി ആരോടും സംസാരിച്ചില്ല. പുറത്തു പറയേണ്ടെന്ന് കുടുംബത്തില്‍ എല്ലാവരും പറഞ്ഞു. മുടി വളരാന്‍ ഒരുവര്‍ഷം സമയമെടുക്കുമെന്നും രോഗം അകത്തുവച്ചു എത്രനാള്‍ കഴിയുമെന്നും എല്ലാം തുറന്നു പറയണമെന്നും സുഹൃത്തുക്കള്‍ ഉപദേശിച്ചു. അല്ലെങ്കില്‍ ചോദ്യങ്ങള്‍ ഉണ്ടാവും.എന്റെ മുഖത്തിന്റെ രൂപം മാറി തുടങ്ങി. ഒരു വര്‍ഷം കഴിഞ്ഞ് രോഗവിവരം വെളിപ്പടുത്തി.അപ്പോഴേക്കും അന്‍വറും കഥ തുടരുന്നു എന്നീ സിനിമകള്‍ ചെയ്തു. രോഗം തിരിച്ചറിയുമ്ബോള്‍ സഹനശക്തിയും മാനസിക നിലയും ബലപ്പെടുത്തി പോസിറ്റീവ് എനര്‍ജി കൈവരിക്കുകയാണ് വേണ്ടത്. ആദ്യം കീമോ ചെയ്തത് ചെന്നൈയില്‍. പുറത്തിറങ്ങുമ്ബോള്‍ റോഡില്‍ തിരക്കും ബഹളവും. ആ അന്തരീക്ഷം രോഗിക്ക് നല്ലതല്ല. അതിലും ഭേദം ഏതെങ്കിലും കാട്ടില്‍ കീമോ എടുത്ത് അവിടെത്തന്നെ റിസോര്‍ട്ടില്‍ കഴിഞ്ഞാല്‍ ഹീലിംഗ് വേഗത്തിലാവും.വീട്ടില്‍നിന്ന് രോഗിക്ക് കിട്ടേണ്ട പരിചരണം വളരെ വലുതാണ്.ഇതു എത്രപേര്‍ക്ക് മനസിലാവുമെന്ന് അറിയില്ല. മനസിലാക്കാന്‍ കുറെ കാലം കഴിയും. ഇപ്പോഴാണ് രോഗം ബാധിച്ചിരുന്നെങ്കില്‍ അടുത്ത നിമിഷം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുമായിരുന്നു.

എന്റെ ഊര്‍ജ്ജം പോവുന്നത് മുഴുവന്‍ ചികിത്സയുടെ ഹീലിംഗിലല്ല. മറ്റുള്ളവരുടെ പ്രശ്നം പരിഹരിച്ചാണ്. അവരുടെ പ്രശ്നം സ്വന്തം പ്രശ് നമായി അനുഭവപ്പെടും.  രോഗം ഭേദമായ ശേഷം ആഹ്ളാദത്തോടെ സംസാരിച്ചപ്പോള്‍ കരഞ്ഞ പെണ്‍കുട്ടിയോട് കണ്ണീര്‍ തുടയ്ക്കാന്‍ പറഞ്ഞു. എനിക്ക് അത് ഇഷ്ടമല്ല. രോഗത്തെ ഞാന്‍ തോല്‍പ്പിച്ചു. എനിക്ക് സ് നേഹം മതി. നീണ്ട പതിനൊന്നു വര്‍ഷമായി തുടരുന്നത് വലിയ യാത്രയാണ്. അന്‍പതുകാരിയുടെ മനസുമായി ഇരുപത്തിനാലു വയസില്‍ സഞ്ചരിക്കാന്‍ തുടങ്ങി. ചിന്തിക്കാത്ത കാര്യങ്ങളില്ല. അന്‍പതു വയസില്‍ ചിന്തിക്കേണ്ട കാര്യങ്ങള്‍ നേരത്തേ ആലോചിക്കാന്‍ പറ്റി. ജീവിതം ഞാന്‍ ഇപ്പോള്‍ ആസ്വദിക്കുന്നു. എനിക്ക് ഇനിയും ഇനിയും ജീവിക്കണം. പോവുമ്ബോള്‍ മാത്രമേ നഷ്ടത്തിന്റെ വില അറിയൂ. എല്ലാം സാധാരണ നിലയില്‍ എത്തി. പോയ വര്‍ഷങ്ങള്‍ പുനസൃഷ്ടിക്കുകയാണ് ഒാരോ ദിവസവും.നഷ്ടപ്പെട്ട ഊര്‍ജ്ജം തിരികെ പിടിക്കുന്നു. ശരീരവും മനസും ഒപ്പം.
മാസത്തില്‍ ഒരു പ്രാവശ്യം ഇമ്മ്യൂണല്‍ തെറാപ്പിയുണ്ട്. നേരത്തെ രണ്ടു പ്രാവശ്യമായിരുന്നു. ഒരുപാട് ചികിത്സയിലൂടെ കടന്നു പോവുകയും പിന്നീട് നിറുത്തുകയും ചെയ്തപ്പോള്‍ രോഗം വീണ്ടും വന്നു. ഇമ്മ്യൂണല്‍ തെറാപ്പിയുടെ മരുന്ന് മുപ്പതു ശതമാനം ആളുകളില്‍ മാത്രമാണ് വിജയപ്രദം. അതില്‍ ഒരാളാണ് ഞാന്‍. മരുന്നു പരീക്ഷണങ്ങളുടെ വലി യ യാത്ര കഴിഞ്ഞാണ് ഇവിടെ വരെ എത്തിയത്.മൂന്നു പ്രാവശ്യം രോഗം വന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular