Saturday, May 18, 2024
HomeKeralaജമന്തികൃഷിയില്‍ വിജയം നേടി മുന്‍ ജനപ്രതിനിധി

ജമന്തികൃഷിയില്‍ വിജയം നേടി മുന്‍ ജനപ്രതിനിധി

ആറ്റിങ്ങല്‍: പുഷ്പകൃഷിയില്‍ മാതൃകാപരമായ നേട്ടം സ്വന്തമാക്കി വീട്ടമ്മ. മുദാക്കല്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് മുന്‍ മെംബറായിരുന്ന ഷീബയാണ് ജമന്തികൃഷിയില്‍ വിജയം കൈവരിച്ചത്.

ഷീബയുടെ വീട്ടിലേക്ക് ചെന്നാല്‍ പുരയിടം നിറയെ ജമന്തിപ്പൂക്കളാണ്. കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന കാഴ്ചയാണ് ഷീബ ഒരുക്കിയിരിക്കുന്നത്; ഒപ്പം വരുമാനവും.

ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ജമന്തികളാണ് ഇവിടെ കൃഷി ചെയ്തിട്ടുള്ളത്. നാലിനം വിത്തുകളാണ് കൃഷി ചെയ്തിട്ടുള്ളത്. ഒറ്റത്തവണ വിളവെടുക്കുന്നതും തുടര്‍ച്ചയായി നിശ്ചിത കാലം വിളവെടുക്കുന്നതുമായ ജമന്തികള്‍ ഇവിടെ ഉണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍റെ 2021-22സാമ്ബത്തിക വര്‍ഷത്തിലെ ലൂസ് ഫ്ലവര്‍ കള്‍ട്ടിവേഷന്‍ സ്കീമിന്‍റെ ഭാഗമായി മുദാക്കല്‍ കൃഷിഭവനില്‍ നിന്ന് ലഭിച്ച ജമന്തിവിത്തുകളാണ് ഷീബയെ ജമന്തികര്‍ഷകയാക്കിയത്.

കാര്‍ഷികരംഗത്ത് നേരേത്തയും ഷീബ സജീവമാണ്. 2015ല്‍ ഗ്രൂപ് കൃഷിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടുതല്‍ സ്ഥലത്തേക്ക് കൃഷി ഇറക്കാനാണ് ഷീബയുടെ ശ്രമം. വിളവെടുപ്പ് കൃഷി ഓഫിസര്‍ ജാസ്മിന്‍ ഉദ്ഘാടനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular