Friday, May 17, 2024
HomeKeralaപേര് ജില്ല ആശുപത്രി; രാത്രി എല്ലാത്തിനും ഒരൊറ്റ ഡോക്ടര്‍

പേര് ജില്ല ആശുപത്രി; രാത്രി എല്ലാത്തിനും ഒരൊറ്റ ഡോക്ടര്‍

മാവേലിക്കര: പേര് ജില്ല ആശുപത്രിയെന്ന്, പക്ഷേ റഫറല്‍ ആശുപത്രിയുടെ ദുരിതമാണ് ഇവിടെ ചികിത്സ തേടി വരുന്നവര്‍ അനുഭവിക്കേണ്ടി വരുന്നത്.

രാത്രി അത്യാഹിത വിഭാഗത്തില്‍ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. മണിക്കൂറുകളോളം കാത്തുനിന്ന ശേഷം സാധാരണക്കാരില്‍ പലരും സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്ന സ്ഥിതിയുമാണ്.

രാത്രി ഒരു ഡോക്ടര്‍ മാത്രം ഉള്ളതിനാല്‍ നിസ്സാര കാര്യങ്ങള്‍ക്കു പോലും രോഗികളെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നു. രാത്രി രോഗികള്‍ ഡോക്ടറെ കാണാന്‍ നില്‍ക്കുമ്ബോള്‍ മെഡിക്കല്‍ പരിശോധനക്കും മറ്റും പൊലീസോ ജയില്‍ അധികൃതരോ പ്രതികളെ എത്തിച്ചാല്‍ കാത്തുനില്‍പ് നീളും. വാഹനാപകടങ്ങളില്‍ പരിക്കേറ്റ് അത്യാസന്ന നിലയില്‍ എത്തുന്നവരെ ശുശ്രൂഷിക്കാനും ഈ ഡോക്ടര്‍ മാത്രമാണുള്ളത്.

കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ട രോഗിക്ക് അരമണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വന്നതായും പരാതിയുണ്ട്. ഇത്തരം സംഭവങ്ങളില്‍ ഇ.സി.ജി റിപ്പോര്‍ട്ടുമായി ഡോക്ടറെ കാണാനെത്തുന്നവരും സെക്യൂരിറ്റിയും തമ്മില്‍ വാക്തര്‍ക്കം പതിവാണ്. രാത്രി ഡ്യൂട്ടിക്ക് ഒരു ഡോക്ടറെ കൂടി നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular