Tuesday, May 7, 2024
HomeKerala"മണി ലാലു പ്രസാദ് യാദവിന്‍റെ കേരള പതിപ്പ്, ഒന്നാന്തരം തട്ടിപ്പുകാരന്‍': കടുപ്പിച്ച്‌ സുരേന്ദ്രന്‍

“മണി ലാലു പ്രസാദ് യാദവിന്‍റെ കേരള പതിപ്പ്, ഒന്നാന്തരം തട്ടിപ്പുകാരന്‍’: കടുപ്പിച്ച്‌ സുരേന്ദ്രന്‍

ആലപ്പുഴ: കെഎസ്‌ഇബി വിവാദത്തില്‍ മുന്‍ മന്ത്രി എം.എം. മണിക്കെതിരേ വിമര്‍ശനം കടുപ്പിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.
സുരേന്ദ്രന്‍. മണിയെപോലൊരു തട്ടിപ്പുകാരന്‍ കേരളത്തില്‍ വേറെയില്ല. ലാലു പ്രസാദ് യാദവിന്‍റെ കേരള പതിപ്പാണ് മണിയെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സുരേന്ദ്രന്‍ വിമര്‍ശനം നടത്തി. കെഎസ്‌ഇബി അഴിമതിയില്‍ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. പിണറായി മന്‍മോഹന്‍ സിംഗിന് പഠിക്കുകയാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഹരിപ്പാട്ടെ ബിജെപി പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയും ക്വട്ടേഷന്‍ സംഘവും അഴിഞ്ഞാടുകയാണ്. ക്രമസമാധാന നില തകര്‍ന്നു. ആഭ്യന്തരവകുപ്പ് പൂര്‍ണമായും പരാജയമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular