Monday, May 6, 2024
HomeGulfചരക്കു വ്യാപാരം ആധുനികവത്കരിക്കാന്‍ ഗതാഗത മന്ത്രാലയം

ചരക്കു വ്യാപാരം ആധുനികവത്കരിക്കാന്‍ ഗതാഗത മന്ത്രാലയം

ദോഹ: ഖത്തര്‍ ഫ്രൈറ്റ് മാസ്റ്റര്‍ പ്ലാന്‍ (ക്യു.എഫ്.എം.പി) പദ്ധതിയുടെ ഭാഗമായുള്ള ഫീല്‍ഡ് സര്‍വേയില്‍ പങ്കെടുക്കുന്നതിന് നിര്‍മാണ, ലോജിസ്റ്റിക് കമ്ബനികള്‍, ഹെവി-ലൈറ്റ് കാര്‍ഗോ കമ്ബനികള്‍, ചരക്ക് സേവന കമ്ബനികള്‍ എന്നിവയുടെ ജീവനക്കാരെയും തൊഴിലുടമകളെയും ക്ഷണിച്ച്‌ ഗതാഗത മന്ത്രാലയം.

ഖത്തര്‍ ഫ്രൈറ്റ് മാസ്റ്റര്‍ പ്ലാന്‍ പദ്ധതിക്ക് കീഴില്‍ ലാന്‍ഡ് ഫ്രൈറ്റ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ പഠിക്കാന്‍ ഫീല്‍ഡ് സര്‍വേ സംഘടിപ്പിക്കുന്നതായി ഗതാഗത മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ സര്‍വേ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

സര്‍വേയുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ സ്വകാര്യതയോടും രഹസ്യമായും കൈകാര്യം ചെയ്യുമെന്നും ശേഖരിച്ച വിവരങ്ങള്‍ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് മാത്രമേ ഉപയോഗിക്കൂവെന്നും വിവരങ്ങളൊന്നും മൂന്നാം കക്ഷിയുമായി ഒരു രീതിയിലും വെളിപ്പെടുത്തുകയോ പങ്കിടുകയോ ചെയ്യുകയില്ലെന്നും മന്ത്രാലയം വിശദീകരിച്ചു. ഖത്തര്‍ ഫ്രൈറ്റ് മാസ്റ്റര്‍ പ്ലാന്‍ പരിഗണനാ വിഷയമാണെന്നും ഈവര്‍ഷം അവസാനത്തോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.

മാസ്റ്റര്‍ പ്ലാന്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഫീല്‍ഡ് സര്‍വേകളും ചോദ്യാവലികളും മന്ത്രാലയം സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചരക്കുനീക്കവുമായി ബന്ധപ്പെട്ട് വ്യാപകമായ വിവരശേഖരണം, ചരക്കുനീക്കങ്ങളുടെ റൂട്ടുകളും ലക്ഷ്യസ്ഥാനങ്ങളും പ്രധാന ജങ്ഷനുകളിലെ ട്രക്കുകളുടെ നിരക്ക്, ചരക്കുവിപണിയുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങള്‍ തുടങ്ങിയവയെല്ലാം സര്‍വേയിലൂടെ ശേഖരിക്കും.

ഫീല്‍ഡ് സര്‍വേകളിലൂടെ ക്യു.എഫ്.എം.പി വികസിപ്പിക്കുന്നതിനുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇതിനായി കാമറകള്‍ ഉപയോഗിച്ച്‌ റോഡുകളിലെയും ജങ്ഷനുകളിലെയും ട്രാഫിക് കണക്കുകള്‍, നിലവിലുള്ള റോഡുകളിലെ യാത്രാ ദൈര്‍ഘ്യം നിര്‍ണയിക്കുക, എല്ലാതരം ട്രക്കുകളുമുള്‍പ്പെടെയുള്ള വാഹനങ്ങള്‍ തരംതിരിക്കുക, നിര്‍മാണ, ലോജിസ്റ്റിക് കമ്ബനികള്‍, ഹെവി-ലൈറ്റ് കാര്‍ഗോ കമ്ബനികള്‍, ചരക്കുസേവന കമ്ബനികള്‍ എന്നിവയുടെ ജീവനക്കാരെയും തൊഴിലുടമകളെയും ഉള്‍പ്പെടുത്തിയുള്ള ചോദ്യാവലികള്‍ എന്നീ വിവരശേഖരണ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തും.

ഖത്തറിലെ ഫ്രൈറ്റ് മൂവ്മെന്‍റുമായി ബന്ധപ്പെട്ട് സമഗ്ര ഗതാഗത സംവിധാനം തയാറാക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തുടനീളം ഫ്രൈറ്റ് വിപണിക്കാവശ്യമായ ആധുനിക അടിസ്ഥാന സൗകര്യമൊരുക്കുകയാണ് ക്യു.എഫ്.എം.പിയുടെ ലക്ഷ്യം. നേരത്തേ ട്രാന്‍സ്പോര്‍ട്ടേഷന്‍ മാസ്റ്റര്‍ പ്ലാന്‍ ഖത്തര്‍ 2050ന് ഗതാഗത മന്ത്രലായം തുടക്കം കുറിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular