Tuesday, May 7, 2024
HomeIndiaഅടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധമെന്ന് - പ്രവാസി സാംസ്‌കാരിക വേദി

അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധമെന്ന് – പ്രവാസി സാംസ്‌കാരിക വേദി

ജിദ്ദ: ജനങ്ങളെ മുഖവിലക്കെടുക്കാതെ ഭരണകൂടം ഏകപക്ഷീയമായി അടിച്ചേല്‍പിക്കുന്ന കെ-റെയില്‍ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവരെ പൊലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രവാസി സാംസ്‌കാരിക വേദി വെസ്റ്റേണ്‍ പ്രൊവിന്‍സ് സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപെട്ടു.

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെയും കുട്ടികളെയും വയോധികരെയും ക്രൂരമായി മര്‍ദിച്ച പിണറായി സര്‍ക്കാറിന്റെ നടപടി തികഞ്ഞ സ്വേച്ഛാധിപത്യമാണ്. മതിയായ വനിത പൊലീസുകാരുടെ സാന്നിധ്യം പോലുമില്ലാതെ പൊതുജനത്തിന് മുന്നില്‍വെച്ച്‌ ഇത്തരം അതിക്രമങ്ങള്‍ ചെയ്യാനുള്ള അനുമതി ആഭ്യന്തര മന്ത്രി പിണറായി വിജയന്‍ നല്‍കിയിട്ടുണ്ട് എന്നു ബോധ്യപ്പെടുത്തുന്ന പ്രതികരണങ്ങളാണ് സമീപ ദിവസങ്ങളില്‍ അദ്ദേഹത്തില്‍നിന്ന് ഉണ്ടായിട്ടുള്ളത്.

ഇടതുപക്ഷ നേതാക്കളും പ്രവര്‍ത്തകരും ചെയ്യുന്ന സകല അതിക്രമങ്ങള്‍ക്കും പരിരക്ഷ നല്‍കുകയും ജനകീയ സമരങ്ങളെ അതിക്രമങ്ങള്‍കൊണ്ട് നേരിടാനുമാണ് ആഭ്യന്തര മന്ത്രി പൊലീസിനെ ഉപയോഗിക്കുന്നത്. ഇത്തരം നിലപാടുകള്‍ക്കെതിരെ മൗനംകൊണ്ട് അവഗണിക്കുന്ന പൊതുസമൂഹത്തിന്റെ നിലപാടും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. സര്‍ക്കാര്‍ ജനവിരുദ്ധ പദ്ധതികള്‍ അടിച്ചേല്‍പിക്കുമ്ബോള്‍ അതിനെതിരെ സമരം ചെയ്യുക എന്നത് ജനങ്ങളുടെ അവകാശമാണ്.

ജനങ്ങള്‍ക്ക് വേണ്ടാത്ത ഒന്നിനെ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ ജനങ്ങളൊന്നിച്ച്‌ ചെറുത്തുതോല്‍പിക്കണമെന്ന് പ്രവാസി സാംസ്കാരിക വേദി വെസ്റ്റേണ്‍ പ്രൊവിന്‍സ് സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular