Monday, May 6, 2024
HomeGulfഖത്തറില്‍നിന്നുള്ളവര്‍ക്ക് പ്രിയം ഇസ്തംബൂളും ലണ്ടനും

ഖത്തറില്‍നിന്നുള്ളവര്‍ക്ക് പ്രിയം ഇസ്തംബൂളും ലണ്ടനും

ദോഹ: ഖത്തറില്‍നിന്നുള്ള യാത്രക്കാരുടെ പ്രിയപ്പെട്ട ഇടങ്ങളായി ഇസ്തംബൂളും ലണ്ടനും പാരിസും മാറുന്നു.

അധിക വിനോദസഞ്ചാര കേന്ദ്രങ്ങളില്‍നിന്നും കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയതോടെ ഖത്തറില്‍നിന്നുള്ള സ്വദേശികളും വിദേശികളുമായ യാത്രക്കാര്‍ കൂടുതല്‍ തിരഞ്ഞെടുക്കുന്നത് ഈ മൂന്ന് സ്ഥലങ്ങളുമാണെന്ന് ട്രാവല്‍ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

യു.എന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷം ജനുവരിയില്‍ വേള്‍ഡ് അറൈവല്‍സ് 130 ശതമാനം വര്‍ധിച്ചതായി ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര വിനോദസഞ്ചാര മേഖല പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുന്നതിന്‍റെ സൂചനകളാണിതെന്നും യു.എന്‍.ഡബ്ല്യു.ടി.ഒ വ്യക്തമാക്കി. പെരുന്നാള്‍ അവധി അടുത്തിരിക്കെ ഇസ്തംബൂള്‍, ലണ്ടന്‍, പാരിസ് എന്നിവിടങ്ങളിലേക്കാണ് അധിക പേരും യാത്ര ബുക്ക് ചെയ്തിരിക്കുന്നതെന്ന് ഹാപ്പി ജേര്‍ണി ട്രാവല്‍സ് ഓപറേഷന്‍ മാനേജര്‍ ഇര്‍ഫാന്‍ ഒമറിനെ ഉദ്ധരിച്ച്‌ പ്രാദേശിക ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. അധിക രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായോ പകുതിയിലധികമോ നീക്കിയത് ആളുകളെ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഇതേസമയം തുര്‍ക്കി, യുക്രെയ്ന്‍, റഷ്യ എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ പേരും യാത്ര നടത്തിയിരുന്നത്. എന്നാല്‍, റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബര്‍ഗ്, യുക്രെയ്നിലെ നഗരങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ബുക്കിങ് യുദ്ധം കാരണം നിലച്ചുപോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലണ്ടനും മറ്റു നഗരങ്ങളും യാത്രക്കാരെ സ്വീകരിക്കാനായി തുറന്നതും യാത്രക്കാരെ അങ്ങോട്ടാകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ജൂലൈക്കു ശേഷം ഖത്തറിനു പുറത്തുപോകുന്ന താമസക്കാര്‍ക്ക് മടങ്ങിവരാന്‍ സാധിക്കുകയില്ലെന്ന അഭ്യൂഹങ്ങളെ സുപ്രീം കമ്മിറ്റി തിരുത്തിയിട്ടുണ്ട്. ഇതും കൂടുതല്‍ പേരെ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.

ആഭ്യന്തര ടൂറിസം വിപണിയും പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിവരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഖത്തര്‍ ടൂറിസം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള സന്ദര്‍ശകരുടെ എണ്ണം 3,16,000 കവിഞ്ഞിട്ടുണ്ട്. 2020, 2021 വര്‍ഷങ്ങളില്‍ ഖത്തറിലെത്തിയ ആകെ യാത്രക്കാരുടെ എണ്ണം യഥാക്രമം 5,81,000, 6,11,000 ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular